പണത്തിലും പ്രശസ്തിയിലും അധികാരത്തിലും ബുദ്ധിയിലും നമുക്ക് താഴെയെന്ന് തോന്നുന്നവരോട് സ്വാഭാവികമായി തോന്നുന്ന ആധിപത്യ സ്വഭാവം പുറത്തേക്ക് ഒഴുകാതിരിക്കാൻ ശ്രദ്ധിക്കുകയും അവരോട് തുല്യതയോടെ പെരുമാറാൻ തുടങ്ങുകയും ചെയ്യുന്നിടത്ത് ഒരാൾ ആത്മീയനായി തുടങ്ങുന്നു എന്നു പറയാം.
ജീവന്റെ , ജീവിതത്തിന്റെ സ്പിരിറ്റിൽ തൊട്ടു തുടങ്ങുന്നത് അവിടെയാണ്. അതു തന്നെയാണ് സ്പിരിച്വാലിറ്റി.
ആകപ്പാടെ വിഷണ്ണനായി നടന്നു പോകുന്ന ഒരാളോട് എതിരെ വരുന്ന ഒരാൾ ചുമ്മാ ഒന്നു പുഞ്ചിരിച്ചാൽ അടിമുടി തെളിഞ്ഞതു പോലുള്ള ആശ്വാസമാണ്.
ഞാനും എന്റെ സംഘർഷവും മാത്രമുണ്ടായിരുന്നിടത്ത് ചുറ്റുപാടുകളെല്ലാം വന്നു നിറയുന്നു.
ഒരു പ്രസരിപ്പ് വന്നു പുല്കുന്നു.
എല്ലാറ്റിനോടും സ്നേഹം.
സൗഹൃദം.
കുറച്ചു നേരത്തേ ക്കാണെങ്കിലും ആ ഒരു വെറും പുഞ്ചിരിക്ക് പകരാനായ സ്പർശം തന്നെയാണ് ആത്മീയത. °✓ renjiTham_✓°
സവർണ്ണനാര്… ?അവർണ്ണനാര്..? ചാതുർവർണ്യം എന്നാൽ എന്ത്…? ———————————————————- ️ Pudayoor Jayanarayanan
സമീപകാലത്ത് കേരള സമൂഹം/രാഷ്ട്രീയം ഏറ്റവും അധികം ചർച്ച ചെയ്ത പദങ്ങൾ ‘അവർണ്ണൻ’, ‘സവർണ്ണൻ’ എന്നിവയായിരിക്കും. വർണ്ണ വിഭജനം വർഗ്ഗ വിഭജന മായും, ജാതി വിഭജനമായും രൂപാന്തിരപ്പെട്ടിട്ട് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് എങ്കിലും ജാതി ചിന്തകൾ ഇല്ലാതായി തുടങ്ങുന്ന ഇന്നത്തെക്കാലത്തും വർണ്ണാശ്രമത്തെ ജാതിയുടെ കോളത്തിൽ തന്നെ തളച്ചിടാനുള്ള ശ്രമങ്ങൾക്ക് പിന്നിൽ രാഷട്രീയ വെറിയുടെ നിഗൂഢതലങ്ങൾ ഉണ്ട് എന്നതിൽ സംശയമേതുമില്ല. അത് കൊണ്ട് മാത്രം, യഥാർത്ഥത്തിൽ വർണ്ണാശ്രമധർമ്മം എന്നതിന് അർത്ഥമെന്താണ് എന്നും, ജാതിക്കപ്പുറത്ത് ഇതിന്റെ പ്രാധാന്യമെന്താണെന്നും ചിന്തിക്കുകയാണ് ഇവിടെ. രണ്ട് വർഷം മുമ്പ് എഴുതിയതെങ്കിലും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലാത്ത വിഷയമാകയാൽ ഇവിടെ പോസ്റ്റ് ചെയ്യുന്നു.
Started in 1986, most reliable Dental care institution in Kannur and Kasaragod District. Dr.Santosh is an ardent researcher, learner, and committed Dental Surgeon par excellence.
Orthopedics, Ortho, consultation, Doctor C. R. Jayadevan, Dr, Ortho, Payyannur, Anaamaya Medical Institute, Dr. ,Sajin. K.M, Dr.,Deepu Sebastian, renjiTham, Renjith Krishnan,renjiveda, അസ്ഥിരോഗം, ആർത്രൈറ്റിസ്സ്, വാതം, ആമ, arthritis, arthroplasty, arthritis,Vata,vaatha
Orthopaedic Doctors in Payyannur, Kannur, Vellur,
Orthopaedic surgeons carry out different bone surgeries such as joint replacement, knee replacement, diagnose and treat arthritis, bone injuries, etc.How long do orthopaedic surgeries take to recover?Are orthopaedic surgeries covered by insurance?
Payyanur Co-Operative Hospital Society
Dr. C.R. Jayadevan ( Consultant Orthopaedic Surgeon )
Dr. C.R. Jayadevan ( Consultant Orthopaedic Surgeon )
Dr. C.R. Jayadevan is a consultant Orthopaedic Surgeon in South Bazar, Kannur. He is currently practicing at Payyanur Co-Operative Hospital Society in South Bazar, Kannur.
Dr. C.R. Jayadevan is a qualified Orthopaedic Surgeon in South Bazar.
As a Orthopaedic Surgeon, his area of expertise includes Fracture Treatment, Joint Diseases, Joint Replacement Surgery, Knee Replacement Surgery, Hip Replacement Surgery, Spine Disorders, Total Hip Replaceme etc.
Patients from all around South Bazar and entire Kannur come to Dr. C.R. Jayadevan with lots of hopes and the doctor ensures that the patients are satisfied with the treatments, with his experience and the techniques he uses as a Orthopaedic Surgeon.
മുരുകനാണ് വഴിപാട് പ്രധാന്യമെങ്കിലും മറ്റു ക്ഷേത്രങ്ങളിലും ഇത് നടത്താറുണ്ട്. ഈ പലതരത്തിലുള്ള കാവടികളുണ്ട്. ഇപ്പോൾ അലങ്കാരമായും കാവടികൾ ഉപയോഗിക്കുന്നു.
ക്ഷേത്ര വഴിപാടായി കാവടി എടുക്കുമ്പോൾ വ്രതമെടുക്കണം.
ചില സ്ഥലങ്ങളിൽ നാല്പത്തിയൊന്നു ദിവസത്തെ കഠിനവ്രതത്തോടു കൂടിയതാണ്. ഇങ്ങനെയെടുത്തു ഭക്തർ സമർപ്പിക്കുന്ന ശുദ്ധകാവടിദ്രവ്യങ്ങൾ അഭിഷേകം ചെയ്യുന്നു.
ദ്രവ്യം കേടുവന്നുവെന്നാൽ കാവടിഭക്തന്റെ വ്രതശുദ്ധിക്ക് ഭംഗം വന്നതായി മനസ്സിലാക്കി ഈശ്വരകോപപരിഹാരാർത്ഥം അടുത്തകൊല്ലത്തെ കാവടിക്ക് വ്രതം നോക്കി ശുദ്ധ കാവടിയാടി തീർക്കേണ്ടതുമാണ്.
തൈപ്പൂയദിനത്തിൽ കാവടി കെട്ടിയാടുന്നത് അതിവിശേഷമാണ്. ഭക്തജനങ്ങൾ ബ്രഹ്മചര്യത്തോടെ മത്സ്യമാംസാദികൾ വെടിഞ്ഞു, രണ്ടു നേരവും പച്ചവെള്ളത്തിൽ കുളിച്ചു, തറയിൽ ഉറങ്ങി, ക്ഷൌരം ചെയ്യാതെ വേണം കാവടി വ്രതം നോക്കാൻ.
ഒരിക്കൽ അഗസ്ത്യമുനിക്ക് മഹാദേവനെ ദർശിക്കാൻ ആഗ്രഹം തോന്നി. അങ്ങനെ അദ്ദേഹം കൈലാസത്തിലെത്തി ശിവഭഗവാനെ തൊഴുത് പൂജയും നടത്തി. തിരികെ പോകാൻ നേരം കൈലാസത്തിൽ നിന്നും രണ്ട് പർവ്വതങ്ങൾ കൂടി കൂടെ കൊണ്ട് പോകണമെന്ന് ആഗ്രഹിച്ചു. അങ്ങനെ ശിവഭഗവാന്‍റെ അനുഗ്രഹത്തോടെ, ഹിഡുംബൻ എന്ന രാക്ഷസന്‍റെ സഹായത്താൽ ശിവഗിരി,ശക്തിഗിരി എന്നീ രണ്ട് പർവ്വതങ്ങളും തോളിൽ എടുത്ത് മുനി യാത്രയായി. ഹിഡുംബന്‍റെ ചുമലില് ഒരു വടിയില് ഇരുവശത്തുമായി ഒരു ‘തുലാസ്’ പോലെ (തമിഴില്’കാവടി’) മലകള് കെട്ടിയിട്ടാണു വരവ്.
അങ്ങനെ നടന്നു വരുമ്പോൾ പഴനിക്കടുത്തുവച്ച് ഹിഡുംബൻ ക്ഷീണിച്ചവശനായി. അദ്ദേഹം ആ മലകൾ താഴെ ഇറക്കി വച്ച് വിശ്രമിച്ചു.
ക്ഷീണം മാറി വീണ്ടും മലകൾ എടുത്തു വക്കാൻ ശ്രമിച്ചപ്പോൾ അവ അനങ്ങിയില്ല. എത്ര ശ്രമിച്ചിട്ടും ഹിഡുംബനു അതു സാധിച്ചില്ല.
അത്ഭുതപ്പെട്ട് ചുറ്റും നോക്കിയ ഹിഡുംബൻ കണ്ടത് ഒരു മലയിൽ വടിയും പിടിച്ച് നിൽക്കുന്ന ഒരു ബാലനെയാണ്.
ആ മല ശിവഗിരിയാണെന്നും, അത് തന്‍റെതാണെന്നും ഹിഡുംബനോട് ആ ബാലന്‍ വാദിച്ചു. എന്നാൽ ഹിഡുംബൻ സമ്മതിച്ചില്ല. അങ്ങനെ അവർ തമ്മിൽ യുദ്ധമായി. ഒടുവിൽ ബാലൻ ഹിഡുംബനെ വധിച്ചു.
ബാലൻ മുരുകനാണെന്ന് മനസ്സിലാക്കിയ അഗസ്ത്യമുനി, അദ്ദേഹത്തെ സ്തുതിച്ച് പ്രാർത്ഥിച്ചു. അഗസ്ത്യമുനിയുടെ അപേക്ഷപ്രകാരം മുരുകൻ ഹിഡുംബനെ ജീവിപ്പിച്ചു. പുനർജ്ജീവിച്ച ഹിഡുംബൻ താൻ മലകൾ കൊണ്ടുവന്ന പോലെ പൂജാദ്രവ്യങ്ങൾ കാവടിയിൽ കെട്ടിക്കൊണ്ട് വരുന്ന ഭക്തരെ അനുഗ്രഹിക്കണമെന്നും ഒപ്പം തന്നെ ദ്വാരപാലകൻ ആക്കണമെന്നും മുരുകനോട് അപേക്ഷിച്ചു.
അങ്ങനെ കാവടി എടുത്ത് തുടങ്ങിയതെന്നു ഐതിഹ്യം.
കാവടി മഹോത്സവത്തിന്‍റെ ഭാഗമായി ചില സുബ്രമണ്യക്ഷേത്രങ്ങളിൽ “ഹിഡുംബൻ പൂജ” എന്നൊരു പൂജയുണ്ട്.
കേരളത്തിലെ അസംഖ്യം സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ തൈപ്പൂയദിനത്തിലെ കാവടിയാട്ടം വലിയ ആഘോഷമാണ്.
സുബ്രഹ്മണ്യനെ ആരാധിക്കുന്ന രീതിയുമായി ബന്ധപ്പെട്ട അനുഷ്ഠാനകലാരൂപമാണ് കാവടിയാട്ടം. സുബ്രഹ്മണ്യന്‍ തുള്ളല്‍ എന്നും ഈ അനുഷ്ഠാനത്തിന് പേരുണ്ട്.
കമാന ആകൃതിയിലുള്ള കാവടി ചുമലില്‍ വെച്ചുകൊണ്ടാണ് ആട്ടം നടത്തുന്നത്.
ആട്ടത്തിന് ഉപയോഗിക്കുന്ന കാവടികള്‍ പലരൂപത്തിലും വലിപ്പത്തിലും ഉണ്ട്. ആട്ടത്തിന് പഞ്ചവാദ്യം, നാഗസ്വരം തുടങ്ങിയ വാദ്യഘോഷങ്ങളും ഉപയോഗിച്ചുവരുന്നു.
പാട്ടിന്റെ താളത്തിനൊത്ത് കാവടി വിവിധ രീതിയില്‍ ചലിപ്പിച്ചുകൊണ്ടാണ് കാവടിയും നടത്തുന്നത്. ഒറ്റക്കും, സംഘം ചേര്‍ന്നും ആട്ടം നടത്തും. കാണികളെ വിസ്മയിപ്പിക്കുന്ന രീതിയില്‍ മെയ് വഴക്കത്തോടെ ആട്ടം അവതരിപ്പിക്കുന്ന കളിക്കാരുണ്ട്.
കാവടിയാട്ടത്തോടൊപ്പം നാവ് തുടങ്ങിയ ശരീരഭാഗങ്ങളിലൂടെ ശൂലം (സുബ്രഹ്മണ്യന്റെ ആയുധം) കുത്തിക്കയറ്റുന്ന അനുഷ്ഠാനം ചില പ്രദേശങ്ങളില്‍ നടത്താറുണ്ട്.
മയിൽപ്പീലികളാൽ അലംകൃതമായ കാവടികളിൽ പനിനീർ, ഭസ്മം, പാൽ ഇങ്ങനെ വിവിധ ദ്രവ്യങ്ങൾ നിറച്ച് കഠിനവ്രതമനുഷ്ഠിച്ച ഭക്തന്മാർ ഭഗവാന് അഭിഷേകമാടുന്ന ചടങ്ങാണ് തൈപ്പൂയദിനത്തിലെ ആഘോഷങ്ങളിൽ പ്രധാനം.
ചെണ്ടയിൽ മുറുകുന്ന രുദ്രതാളത്തിനൊപ്പിച്ച് ഭൗതികപ്രപഞ്ചമെന്ന മിഥ്യാബോധം വെടിഞ്ഞ് സ്വയം മറന്ന് തുളളിയുറഞ്ഞെത്തുന്ന സുബ്രഹ്മണ്യഭക്തന്മാർ തീക്ഷ്ണവും, സമ്പൂർണ്ണവുമായ സമർപ്പണത്തിന്‍റെയും, ഭക്തിയുടേയും നേർസാക്ഷ്യം കൂടിയാണ്.
ഒരേസമയം കണ്ണിനും, കാതിനും അതേപോലെ തന്നെ ശരീരത്തിനും, മനസ്സിനും അളവില്ലാത്ത ആനന്ദവും ഊർജ്ജവും പകർന്നു നൽകുന്ന കാവടിയാട്ടം കേരളത്തിലേക്കാളുപരി തമിഴ്‌നാട്ടിലും അതിവിപുലമായി കൊണ്ടാടപ്പെടുന്നു.
തികവുറ്റ കലകളുടെ സമ്മേളനം കൂടിയാണ് കാവടിയാട്ടം. കരവിരുതും, താളവും, ശൈവഭാവം പ്രസ്ഫുരിക്കുന്ന, മുരുകഭക്തിയിൽ സ്വയം മറന്ന സ്വാമിമാരുടെ ദ്രുതപദചലനങ്ങളുമെല്ലാം ചേർന്ന് ഓരോ ക്ഷേത്രാങ്കണങ്ങളും താണ്ഡവഭൂമിയായ കൈലാസം തന്നെയായി മാറുന്ന സുദിനം ആണ് തൈപ്പൂയദിനം.
പഴനിയിലെ മുരുക വിഗ്രഹം നവപാഷാണ നിര്‍മ്മിതമാണ്. ഈ വിഗ്രഹത്തിന്‍റെ ഔഷധ മേന്മ വളരെ പ്രസിദ്ധമാണ്. 27 നക്ഷത്രങ്ങളില്‍ ഏതു നക്ഷത്രത്തില്‍ ജനിച്ച ആളായാലും നവഗ്രഹങ്ങളില്‍ ഓരോന്നും ഏതൊക്കെ ഭാവങ്ങളില്‍ ആണെങ്കിലും ഭോഗര്‍ എന്ന സിദ്ധനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ഈ നവപാഷാണ വിഗ്രഹത്തെ ഒന്നു ദര്‍ശിച്ചാല്‍ മാത്രം മതി സര്‍വ്വ ദോഷങ്ങളും അകന്നു സകല ഐശ്വര്യങ്ങളും ഉണ്ടാകും. പഴനി മുരുകന്‍റെ വിഗ്രഹത്തെ ഒരു മാത്ര നോക്കി നിന്നാല്‍ തന്നെ നവഗ്രഹ ദോഷങ്ങള്‍ ആക്ഷണം തന്നെ വിട്ടൊഴിയും.
ശിവനോടൊപ്പം ശക്തിയെയും ചേര്‍ത്തു ഭജിച്ച ഭോഗരുടെ മുന്നില്‍ ശക്തി ദേവിയായ പാര്‍വതിയുടെ ദര്‍ശനവും ഉപദേശവും ഭോഗര്‍ക്ക് ലഭിച്ചു. പൊതികൈമല (പശ്ചിമ ഘട്ട മല)യില്‍ ചെന്ന് തപസ്സനുഷ്ഠിക്കാന്‍ ദേവി നിര്‍ദേശിച്ചു. പൊതികൈമലയിലത്തി തപസ്സനുഷ്ഠിച്ച ഭോഗര്‍ക്കു മുന്നില്‍ ബാലമുരുകന്‍ ദര്‍ശനമരുളി അനുഗ്രഹിച്ചു. താന്‍ കണ്ട ബാലമുരുക രൂപം ശിലയില്‍ വാര്‍ത്തെടുക്കണമെന്നും അതു ലോകക്ഷേമത്തിന് വേണ്ടി ഉള്ളതായിരിക്കണമെന്നും അദ്ദേഹം തീരുമാനിച്ചു. അപ്രകാരം നവ പാഷാണങ്ങളാല്‍ അദ്ദേഹം വിഗ്രഹം നിര്‍മ്മിക്കാന്‍ തുടങ്ങി.
നവം -9, പാഷാണം –വിഷം ,വിഷം തനിയെയാല്‍ വിഷം തന്നെ, എന്നാല്‍ ആ വിഷം മറ്റൊന്നിനോട് ചേരുമ്പോള്‍ അതു ഔഷധമായി മാറും എന്ന പ്രകൃതി സത്യം അദ്ദേഹം മനസ്സിലാക്കി.
ഉന്നതമായ പാഷാണങ്ങള്‍ ഒന്‍പതെണ്ണം തിരഞ്ഞെടുത്തു മുരുക ശിലയുണ്ടാക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഒരു വൈദ്യന്‍ എങ്ങനെ ഔഷധം (മരുന്ന്‍ ) നിര്‍ദ്ദേശിച്ചു, അതു കഴിക്കേണ്ട രീതിയും വിശദീകരിക്കുന്നുവോ അതു പോലെ ലോക നന്മയ്ക്കായി പാലിക്കേണ്ട രീതികളും അന്നേ അദ്ദേഹം പറഞ്ഞു വച്ചിരുന്നു.
എത്ര കാലങ്ങള്‍ കഴിഞ്ഞാലും ഈ വിഗ്രഹം സംരക്ഷിക്കപ്പെടണമെന്നും അതെല്ലാവരും കാണുകയും ആരാധിക്കുകയും വേണമെന്നും അദ്ദേഹം ഉദ്ദേശിച്ചിരുന്നു. നവ പാഷാണ നിര്‍മ്മിതമായ ബാല മുരുക വിഗ്രഹത്തെ അല്‍പ്പ നേരം ഉറ്റു നോക്കിയാല്‍ ശാരീരികവും മാനസികവുമായ ഉന്മേഷവും ആരോഗ്യവും ലഭിക്കും.
ശിലയില്‍ നിന്നും വരുന്ന കാറ്റ് നമ്മുടെ ശരീരത്തില്‍ തട്ടുമ്പോള്‍ ശരീരത്തിന്‍റെ അകവും പുറവും ശുദ്ധമാകുന്നു. ആ രശ്മികള്‍ പൂര്‍ണ്ണമായും നമുക്കു ലഭിക്കണമെന്നതിനാലാണ് പഴനി മുരുകനെ കൗപീന ധാരിയാക്കി ശിലയുണ്ടാക്കിയത്. ആ ശിലയില്‍ സ്പര്‍ശിച്ചു വരുന്ന വസ്തു ഏതായാലും അതുകാറ്റായാലും വെളിച്ചമായാലും അതിനു മാറാവ്യാധികളെ മാറ്റാനുള്ള കഴിവുണ്ട്.
പഴനി മുരുകനായ ദണ്ഡ ആയുധ പാണിയെ ദര്‍ശിക്കുന്നവര്‍ക്കു നവഗ്രഹങ്ങളെയും ദര്‍ശിച്ചഫലം കിട്ടും. ഗ്രഹങ്ങളുടെ സ്വഭാവവും അവയുടെ സഞ്ചാര പഥത്തെക്കുറിച്ചും നല്ലവണ്ണം മനസ്സിലാക്കിയ ഭോഗര്‍ ചൊവ്വഗ്രഹത്തിന്‍റെ രശ്മികള്‍ നേരിട്ടു പതിക്കുന്ന സ്ഥലമായ പഴനി മലയെത്തന്നെ മുരുക പ്രതിഷ്ഠയ്ക്കായി തിരഞ്ഞെടുത്തു.
ഭോഗര്‍ തന്‍റെ പതിനെട്ടു ശിഷ്യന്മാരുമായി കൂടിയാലോചിച്ച് 64 തരം മിശ്രിതങ്ങള്‍ 120 ഉപരസം, 11 തരം ലോഹസത്ത്, 15 തരം എരിവും പുളിയും, 108 തരം മൂലികാച്ചാറുകള്‍, ധാതുക്കള്‍ റെഡ്, ഫോസ്ഫറസ് വൈറ്റ് ഫോസ്ഫറസ് എന്നിവയെല്ലാം ചേര്‍ത്താണ് വേല്‍മുരുകന്‍റെ നവപഷാണ ശിലയുണ്ടാക്കിയിട്ടുള്ളത്.
ചൂടുകൂടിയ ഈ മുരുക ശില തണുപ്പിക്കുന്നതിനായി തിരുമഞ്ജനം, ചന്ദനം, പാല്‍, ഇളനീര്‍, പഞ്ചാമൃതം എന്നിങ്ങനെ തണുത്ത വസ്തുക്കളാല്‍ അഭിഷേകം നടത്തുന്നു. ഈ ശിലാ വിഗ്രഹം ഔഷധ –വൈദ്യശാസ്ത്രപ്രകാരം നിര്‍മ്മിച്ചിട്ടുള്ളതിനാല്‍ നേര്‍ക്കുനേരെ നിന്നു ദര്‍ശിച്ചാല്‍ രോഗങ്ങളകലുമെന്നു കാലങ്ങളായി വിശ്വസിക്കുന്നു.
ഭക്തിയോടെ മലകയറി വേല്‍ മുരുകനെ ദര്‍ശിച്ചാല്‍ ശ്വാസവും മനസ്സും ഏകാഗ്രമാകും. സ്വാമിയെ ഒരു വിനാഴിക നോക്കിനിന്നാല്‍ ഔഷധ ശക്തിയാല്‍ ആന്മപീഠം എന്ന പുരിക മധ്യത്തില്‍ ഉത്തേജനമുണ്ടായി രക്തം ശുദ്ധിയാകുകയും, അതിനാല്‍ ജീവകാന്തശക്തി എന്ന ഊര്‍ജ്ജം ഉണ്ടായി ആധിയും വ്യാധിയുമകന്ന്‍ ആരോഗ്യവും ആയുസ്സും വര്‍ദ്ധിക്കുന്നു.
പഴനി മുരുക ശിലയുടെ ശിരസ്സില്‍ രാത്രി വയ്ക്കുന്ന ചന്ദനം രാവിലെ നിറം മാറി കാണപ്പെടുന്നു. ഇതിനു അത്യധികമായ ഔഷധ ഗുണമുണ്ട്. ഈ ചന്ദനം സേവിച്ചാല്‍ സര്‍വ്വ രോഗങ്ങളും മാറുമെന്നാണ് വിശ്വാസം. ഈ ചന്ദനം രാക്കാല ചന്ദനമെന്നറിയപ്പെടുന്നു.
ശ്രീകോവില്‍ അടയ്ക്കുമ്പോഴുണ്ടാകുന്ന ചൂടുകാരണം ശില വിയര്‍ത്ത് വെള്ളം വാര്‍ന്നൊഴുകും. ഈ വെള്ളത്തെ കൌപീന തീര്‍ത്ഥംമെന്നു വിശേഷിപ്പിക്കാറുണ്ട്. ഈ തീര്‍ത്ഥവും ഔഷധഗുണമുള്ളതാണ്. ഈ പ്രത്യേകതകളെല്ലാം ഉള്ളതുകൊണ്ടാണ് ആയുസിലൊരിക്കലെങ്കിലും പളനി മുരുകനെ ദര്‍ശിക്കാന്‍ കഴിഞ്ഞാല്‍ അതു ജന്മസുകൃതമായിത്തീരുമെന്നു ഭക്തര്‍ വിശ്വസിക്കുന്നത്.
Never learnt much about Shivaji in history in School. Amazed at what many think of him:
*”From Kabul to Kandahar my Taimur family created the Mogul Sultanate. Iraq, Iran, Turkistan and in many more countries my army defeated ferocious warriors. But in India Shivaji put brakes on us. I spent my maximum energy on Shivaji but could not bring him to his knees.*
*Ya Allah, you gave me an enemy, fearless and upright, please keep your doors to heaven open for him because the world’s best and large hearted warrior is coming to you.”*
-Aurangzeb (After Shivaji’s death, while reading Namaz)
*”That day Shivaji just didn’t chop of my fingers but also chopped off my pride. I fear to meet him even in my dreams.”*
–Shahista Khan.
*”Is there no man left to defeat Shivaji in my kingdom??”*
– Frustrated Begum Ali Adilshah.
*”Netaji, your country does not require any Hitler to throw out British. All you need to teach is Shivaji’s history.”*
-Adolf Hitler
*”Had Shivaji been born in England, we would not only have ruled earth but the whole Universe.”*
-Lord Mountbatten
*”Had Shivaji lived for another ten years, the British would not have seen the face of India.”*
— A British Governer
*_If India needs to be made independent then there is only one way out, ‘Fight like Shivaji’.”*
–Netaji
*”Shivaji is just not a name, it is an energy source for Indian youth, which can be used to make India free.”*
– Swami Vivekananda.
*”Had Shivaji been born in America, we would nomenclared him as SUN.”*
– Barrack Obama
The famous war of Umberkhind is mentioned in the Guinness Book of World Records:
*”The 30,000 strong army of Kartalab Khan from Uzbekistan was defeated by mere 1000 mawalas of Shivaji. Not a single Uzbeki was left alive to return back home.”*
Shivaji was a King of International fame. In the span of 30 yrs of his career he fought with only two Indian warriors. All the others were outsiders.
Shahista Khan, who feared Shivaji even in his dreams was King of Abu Taliban and Turkistan.
Behlol Khan Pathan, Sikandar Pathan, Chidar Khan Pathan were all warrior sardars of Afghanistan. Diler Khan Pathan was the great warrior of Mangolia. All of them bit dust in front of Shivaji.
Sidhhi Jowhar and Salaba Khan were Iranian warriors, who got defeated by Shivaji.
Sidhhi Jowhar later planned a sea attack. In response Shivaji raised a navy, the first Indian Navy. But before accomplishing the task Shivaji left this world. (He was poisoned.)
Google *”Shivaji, the Management Guru.”* It’s a full subject in Boston University.
[ഭഗവാനിൽ ശരണാഗതി പ്രപിക്കുക മാത്രമാണ് തന്റെ കർത്തവ്യം എന്നു മനസ്സിലാക്കിയ ആ അർജ്ജുനൻ , തന്റെ ഈ സംശയഗ്രസ്തമായ മനസ്സിന് ഒരു പരിഹാരം സാധിച്ചുതരൂ ഭഗവാനേ എന്ന രീധിയിൽ ,സ്വയം ശിഷ്യത്വപ്പെടുകയാണ്.]
(അറിവില്ലായ്മ എന്ന ദോഷത്താൽ സ്വഭാവം മൂഢപ്പെട്ടിരിക്കുന്നു.)
ഒപ്പം
ധർമ്മസംമൂഢചേതാഃ = ധർമ്മം ഏതെന്ന് സംശയിക്കുന്ന മനസ്സോടു കൂടിയവനുമായ
അഹം = ഞാൻ
ത്വാം = അങ്ങയോട്
പൃച്ഛാമി = ചോദിക്കുന്നു
ശ്രേയഃ = ശ്രേയസ്സായി
യത് തത്സ്യാത് = അങ്ങനെയൊന്നുണ്ടെങ്കിൽ
(യാതൊന്ന്)
തത് = അത്
മേ നിശ്ചിതം ബ്രൂഹി = അങ്ങയ്ക്ക് അത് നിശ്ചം (ഉറപ്പിച്ച്) പറയാനാകും ഭഗവാനേ
(എന്നോട് പറയൂ ഭഗവാനേ)
അഹം തേ ശിഷ്യഃ = ഞാൻ ഇതാ അങ്ങയുടെ ശിഷ്യനാകുന്നു.
ത്വാം = അങ്ങയെ
പ്രപന്നം = ശരണം പ്രാപിച്ചിരിക്കുന്നു
മാം ശാധി = എന്നെ നേർവഴിക്ക് നയിച്ചാലും
✨▪✨▪✨▪✨▪✨▪✨
✨ഭാവാർത്ഥം✨
കാർപ്പണ്യദോഷം കൊണ്ട് നശിക്കപ്പെട്ട സ്വഭാവത്തോടുകൂടിയവനും, ധർമ്മം ഏതാണ് എന്ന് മനസ്സിലാക്കാൻ കഴിയാത്തവനുമായ ഞാൻ , അങ്ങേയോട് ചോദിക്കുന്നു, എന്താണ് എനിക്കു് ശ്രേയസ്സ് കരമായിട്ടുള്ളത്. അതിനെ നിശ്ചയിച്ച് പറഞ്ഞു തന്നാലും . ഞാൻ അങ്ങേയുടെ ശിഷ്യനാണ് . അങ്ങെയെ ശരണം പ്രാപിച്ചിരിക്കുന്ന എന്നെ ശാസിച്ചാലും. ഉപദേശിച്ചാലും.
✨▪✨▪✨▪✨▪✨▪✨
✨അന്തരാർത്ഥം✨
അർജ്ജുനൻ തനിക്ക് എന്താണ് സംഭവിച്ചത് എന്ന് പറയുന്നു. “കാർപ്പണ്യദോഷഃ” ദൈന്യം, ചാപല്യം. അജ്ഞതകൊണ്ട് ആവരണം ചെയ്യപ്പെട്ട മനോബുദ്ധികളോട് കൂടിയവൻ .
കാർപ്പണ്യദോഷം എന്നുവച്ചാൽ ഉപനിഷത്ത് പറയുന്നത് ഈ ലോകത്തിൽ നേടേണ്ടതിനെ നേടാതെ, ഈ ജീവിതം വ്യർദ്ധമാക്കി മരിച്ചു പോകുന്നവരെ വിളിക്കുന്ന പേരാണ് കൃപണൻ , (എന്തിനാണോ വന്നത് അതു ചെയ്യാതെ മറ്റെന്തൊക്കയോ ചെയ്ത് മരിച്ചു പോവുക. അങ്ങനെ നേടേണ്ടത് നേടാത്തവൻ കൃപണൻ.) ആകൃപണന്റെ ഭാവമാണ് കാർപ്പണ്യം.
എന്നാലിവിടെ അർജ്ജുനൻ ഉദ്ദേശിക്കുന്നത് ഇതുതന്നെ ആണോ എന്നറിയില്ല. അർജ്ജുനൻ ഉദ്ദേശിച്ചത് എന്തുചെയ്യണം എന്ന ഒരു ആശയക്കുഴപ്പം. (അറിവില്ലായ്മ).അതിനെയാണ് കാർപ്പണ്യദോഷംകൊണ്ട് ഉദ്ദേശിക്കുന്നത്.
അറിവില്ലായ്മ എന്ന ദോഷത്താൽ എന്റെ ആ സ്വഭാവം മൂഢപ്പെട്ടിരിക്കുന്നു.
എനിക്ക് തീരുമാനം എടുക്കാനുളള എന്റെ ആ കഴിവിനെ നഷ്ടപ്പെടുത്തിയിരിക്കുന്നു.അങ്ങനെ അജ്ഞാന ദോഷം കൊണ്ട് മങ്ങിപ്പോയ സ്വഭാവത്തോടുകൂടിയവനൻ
✨ധർമ്മസംമൂഢചേതാഃ✨
ധർമ്മവും അധർമ്മവും വേർതിരിച്ച് മനസ്സിലാക്കാനുളള ആശയക്കുഴപ്പം, യുദ്ധം ചെയ്യേണ്ടത് ഒരു ക്ഷത്രീയന്റെ ധർമ്മമാണെന്ന് എനിക്ക് അറിയാം,അതേ സമയം സ്വന്തക്കാരായിട്ടുളള ആളുകൾ എതിരേ വന്നൽ അവരോടു യുദ്ധം ചെയ്യാമോ ? അത് ധർമ്മം ആകുമോ ? ഇങ്ങനെയുളള ആശയക്കുഴപ്പം.
✨ശാധി = ശാസിക്കുക✨
ഇവിടെ ഉദ്ദേശിക്കുന്നത് എന്താണോ എനിക്ക് ശ്രേയസ്സ്കരം അതിലേക്ക് എന്നെ നയിച്ചാലും ഭഗവാനെ..
അർജ്ജുനൻ ആത്മജ്ഞാനം നേടണമെന്ന ഉദ്ദേശ്യത്തോടുകൂടിയല്ല ഇത് ചോദിക്കുന്നത്. ഇപ്പോഴത്തെ ഈ ഒരു പ്രശ്നത്തിന് ഒരു പരിഹാരം അതാണ് അർജ്ജുനൻ ഉദ്ദേശിക്കുന്നത്.
ഇതിനെ ഉപനിഷത്തിന്റെ ഒര് അർത്ഥത്തിലേക്ക് കൊണ്ടുവരുമ്പോഴാണ് കാർപ്പണ്യദോഷം എന്നാൽ .ഇവിടെ എന്തു ചെയ്യാനാണോ വന്നത് അത് ചെയ്യാതെ ഇരിക്കുന്നതുകൊണ്ടാണ് നമുക്കൊക്കെ ചില സമയത്ത് ,എന്തിനെന്ന് അറിയിത്ത ഒരു വിഷാദം. ഇതെല്ലാവർക്കും അനുഭവപ്പെട്ടിട്ടുളള കാര്യമാണ്. ഇങ്ങനൊരു വിഷാദം ഉണ്ടെങ്കിൽ ഉറപ്പിക്കുക ജീവിതത്തിന്റെ ഗതിമാറ്റേണ്ട സമയമാണ്. അതായത് അറിയേണ്ടതിനെ അറിയേണ്ട സമയമായിരിക്കുന്നു.എന്നാണ്.കാരണം , ഈ ഒരു അവസ്ത ഒരാൾക്ക് വരുന്നത് ജീവിതത്തിൽ എല്ലാം സുഖവും അനുഭവിച്ചവർക്കാണ് . (നന്നായീ ജീവിച്ചവർക്ക് ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ തോന്നുന്ന ഒരു വിഷാദം). ഇങ്ങനെ ഒരു വിഷാദത്തിലേക്ക് എത്തുമ്പോൾ മനസ്സിലാക്കുക ഈശ്വരനിലേക്ക് അടുക്കേണ്ട സമയമായിരിക്കുന്നു.അതല്ലാതെ മറ്റോന്നുകൊണ്ടും ഈ വിഷാദംമാറില്ല. അപ്പോഴാണ് ഭഗവാനിൽ ശരണം പ്രാപിക്കേണ്ടത്.
ഇവിടെ അർജ്ജുനനും എല്ലാവിധത്തിലും ഉളള സുഖവും,ദുഃഖവും അനുഭവിച്ച അളാണ്.അതിനാൽ അർജ്ജുൻ മനസ്സിലാകുന്നില്ല തനിക്ക് എന്തിന്റെ വിഷാദമാണ് സംഭവിച്ചതെന്ന്. പക്ഷേ അർജ്ജുനൻ വിചാരിക്കുന്നു തന്റെ സ്വജനങ്ങളെ വധിക്കുവാനുളള ബുദ്ധിമുട്ടാണ് വിഷാദത്തിന് കാരണം എന്നാണ്. അർജ്ജുനൻ പോലും അറിയാതെ അവിടെ ആ വാക്ക് ഉപയോഗിക്കുന്നു. കാർപ്പണ്യദോഷം.(എന്താണ് നേടേണ്ടതെന്ന് അറിയാതെ ഈ ലോകം വിട്ട് പോകേണ്ടിവരുന്ന അവസ്തയാണ് കാർപ്പണ്യം.) ആ ദോഷത്താൽ എനിക്ക് എന്താണ് ചെയ്യേണ്ടതെന്നതിനെക്കുറിച്ചൊരു ആശയക്കുഴപ്പം വന്നിരിക്കുന്നു..എന്റെ മനസ്സ് ധാർമ്മീകമായ ചിന്തകളാൽ സമൂഢമായിരിക്കുന്നു. ഈ സമയത്ത് എനിക്ക് എന്താണ് ശ്രേയസ്സ്.
ഈവിടെയും ഉപനിഷത്ത് ഒരു കാര്യം പറയുന്നു. ഈ ലോകത്ത് മനുഷ്യന് ശ്രേയസ്സ് , പ്രയസ്സ് എന്നിങ്ങനെ രണ്ടു ലക്ഷ്യങ്ങൾ ഉണ്ട്. നമ്മളുടെ ആ ഒരു സ്വരൂപത്തെ ; ഞാൻ ആര്? ഈശ്വരൻ എന്ത്? എന്താണ് പ്രപഞ്ചം? ഇങ്ങനെയുളള കാര്യത്തെക്കുറിച്ച് അറിവ് നേടി ,ആ സത്യത്തെ സാക്ഷാൽക്കരിക്കുന്ന രീധിയിൽ ജീവിക്കുന്നതാണ് ശ്രേയസ്സ്കരമായ മാർഗ്ഗം.അതിനാണ് ശ്രേയോമാർഗ്ഗം എന്നു പറയുന്നത്. ഇനി പ്രേയസ്സ് എന്നു പറയുന്നത് ,അങ്ങനെ ഭഗവാനെ തന്റെ ഭൗതീക നേട്ടത്തിന് ഉപയോഗച്ചുകൊണ്ട് ജീവിതതിലെ ഭൗതീകമായ സുഖഭോഗങ്ങൾ അനുഭവിക്കാൻ കൊതിക്കുന്ന ആ ഒരു മനസ്സിന്റെ ഉടമയെയാണ് ,അതിനെയാണ് പ്രേയസ്സ് , (പ്രേയോമാർഗ്ഗം) എന്നു പറയുന്നത്. ഇവിടെയും അർജ്ജുനൻ ചോദിക്കുന്നത് എനിക്ക് ശ്രേയസ്സ്കരമായിട്ടുളളത് എന്താണ്.? എന്നാണ് ചോദിച്ചത്. അർജ്ജുനൻ എനിക്ക് ആത്മജ്ഞാനത്തെ ഉപദേശിക്കൂ പന്നൊന്നുമല്ല ഉദ്ദേശിച്ചത്. പക്ഷേ അറിയാതെയെങ്കിലും , എനിക്ക് ശ്രേയോമാർഗ്ഗത്തെ ഉപദേശിച്ച് തരൂ ..എന്നാണ് ഇവിടെ അർജ്ജുനൻപറയുന്നത്. ഒപ്പം തന്നെ ഇതിന്റെ ആദ്യപടി എന്നു പറയുന്നത് നമുക്കൊരു ഗുരുവിനെ കണ്ടെത്തണം ,ഗുരുവിന് സർവ്വാത്മനാ കീഴടങ്ങണം . ഗുരു പറയുന്നതിനെ വേദവാക്യംപോലെ എടുത്ത്,ശ്രദ്ധയോടെ അത് അനുസരിക്കുമ്പോഴേ ,ആ ശിഷ്യന് ആത്മവിദ്യ പ്രകാശിക്കുകയുള്ളൂ..
ഇവിടെ അർജ്ജുനൻപോലും അറിയാതെ വീണ്ടും ഭഗവാനോട് പറയുകയാണ്, ഞാൻ അങ്ങയ്ക്ക് ശിഷ്യപ്പെട്ടിരിക്കുന്നു , ഞാൻ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു. ഇനി എന്നെ അങ്ങ് നയിച്ചാലും.
ഇങ്ങനെ അർജ്ജുനൻപോലും അറിയാതെ ആ ഭഗവാന് ശണാഗതി ചെയ്തിട്ട് , തന്നെ ഒരു ശിഷ്യനായി സ്വീകരിച്ച് എനിക്ക് ആ ശ്രേയോമാർഗ്ഗത്തെ ഉപദേശിച്ചു തരൂ.. എന്നാണ് അർജ്ജുനൻ അറിഞ്ഞോ, അറിയാതെയോ ഇവിടെ പറഞ്ഞിരിക്കുന്നത്.
കൊഴിഞ്ഞ ഇലകളും ഒരു വസന്തവും മലയും ഉരുളന്‍ പാറക്കല്ലുകളും വനവും പനമരങ്ങളും തനിക്ക് ധാരാളമാണെന്ന് പറഞ്ഞ മുത്തപ്പനുള്ള കുന്നത്തൂര്‍പാടി ഉത്സവപ്രേമികളുടെ ഇഷ്ടസ്ഥലമാണ്.
മുത്തപ്പന്റെ ഭക്തര്‍ക്കും പിന്നെ കണ്ണൂരുകാര്‍ക്കുംമറ്റുജില്ലക്കാർക്കും ഏറെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് കുന്നത്തൂര്‍ പാടി.
യഥാര്‍ഥ ഉത്സവത്തിന്റെ ലഹരി പകരുന്ന കുന്നത്തൂര്‍ പാടിയിലെ ഉത്സവനാളുകള്‍ ഒരു ഉത്സവപ്രേമിയും ഒഴിവാക്കാന്‍ പാടുള്ളതല്ല. വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന കുന്നത്തൂര്‍ പാടിയെന്ന മുത്തപ്പന്റെ ആരൂഢസ്ഥാനം ഉത്സവം ജനുവരി 16 വരെ.